പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ (പിജിപിആര്‍ 1)

ലയിനത്തില്‍ പെട്ട സൂക്ഷ്മജീവികളെ ഒന്നിപ്പിക്കുന്ന മിശ്രിതമാണ് പിജിപിആര്‍ 1. ചെടികളുടെ വേരുപടലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാലാണിവയ്ക്ക് പ്ലാന്‍റ് ഗ്രോത്ത് പ്രൊമോട്ടിങ് റൈസോബാക്ടീരിയ എന്ന പേരു കൈവന്നത്. ചെടികളുടെ മണ്ണിനടിയിലായ ഭാഗത്തെയാണ് റൈസോസ്ഫിയര്‍ എന്നു വിളിക്കുന്നത്. വേരുകളില്‍ കേന്ദ്രീകരിക്കുന്ന ഇത്തരം സൂക്ഷ്മജീവികള്‍ സസ്യവളര്‍ച്ചയുടെ വേഗത കൂട്ടുന്നു. ചെടികള്‍ക്കാവശ്യമായ മൂലകങ്ങളും ഹോര്‍മോണുകളും അമിനോ അമ്ലങ്ങളും വിറ്റാമിനുകളും ലഭ്യമാക്കുന്നതാണ് ഇവയുടെ പ്രധാന പ്രവര്‍ത്തനം. വിത്ത് പരിചരണം 10 ശതമാനം വീര്യമുള്ള ശര്‍ക്കര ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ നൂറുഗ്രാം ശര്‍ക്കര ലയിപ്പിച്ചത്) അല്ലെങ്കില്‍ 5…

Read More

മിത്രകീടങ്ങളുടെ ഉപയോഗം

വിളകലെ ആക്രമിക്കുന്ന കീടങ്ങളെ നശിപ്പിക്കുകയും, എന്നാല്‍ ചെടികളെ ആക്രമിക്കാതിരിക്കുകയും ചെയ്യുന്ന മിത്രകീടങ്ങളുണ്ട്. ഇവ ജൈവനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടാം. ക്രൈസോക്കാരിസ് ജോണ്‍സോണി വെള്ളരിവര്‍ഗ്ഗ വിളകളില്‍ കാണുന്ന എപ്പിലാക്നാ വണ്ടുകളെ നിയന്ത്രിക്കുന്നതിനാണ് ഈ മിത്രപാണിയെ ഉപയോഗിക്കുന്നത്. എപ്പിലാക്നാ വണ്ടുകളുടെ മുട്ടകള്‍, പുഴുക്കള്‍, സമാധിദശകള്‍ എന്നിവയെ ആക്രമിച്ച് നശിപ്പിക്കാന്‍ ശേഷിയുള്ളവയാണിവ. ട്രൈക്കോഗ്രാമ ട്രൈക്കോഗ്രാമ വര്‍ഗ്ഗത്തില്‍പ്പെട്ട ചെറുകടന്നലുകളാണിവ. ചെടികളെ ആക്രമിക്കുന്ന പല കീടങ്ങളുടെയും മുട്ടയ്ക്കുള്ളില്‍ പരാദമായി കടന്ന് അവയെ നശിപ്പിച്ച് കീടനിയന്ത്രണം സാധ്യമാക്കുന്നു. ഇവയുടെ മുട്ടകള്‍ കാര്‍ഡുകളില്‍…

Read More

കപ്പ കൃഷി അറിയേണ്ടതെല്ലാം

അരിയുടെ കുറവ് കപ്പകൊണ്ട് പരിഹരിച്ചു വന്നിരുന്ന ഒരു കാലം കേരളീയര്‍ക്കുണ്ടായിരുന്നു. ചോറിലൂടെ കിട്ടിയിരുന്ന അന്നജം കപ്പയിലൂടെ കിട്ടിയിരുന്നതുകൊണ്ട് ചോറിന്‍റെ അളവ് കുറഞ്ഞാലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. അരി സുലഭമായി കിട്ടാന്‍ തുടങ്ങിയതുകൊണ്ടും റബ്ബറിന്‍റെ കടന്നാക്രമണത്താലും കപ്പക്കൃഷി ക്രമേണ ചുരുങ്ങി വരികയാണുണ്ടായത്. മാത്രമല്ല തമിഴ്നാട്ടിലും കപ്പകൃഷി വ്യാപകമായതോടെ തുണിവ്യവസായത്തിനാവശ്യമായ സ്റ്റാര്‍ച്ചിനും നമ്മുടെ കപ്പയ്ക്ക് ആവശ്യക്കാരില്ലെന്നായി. എന്നാല്‍ റബ്ബര്‍ വില കുറഞ്ഞതോടെ കപ്പക്കൃഷിയിലേക്കുള്ള ഒരു മടക്കയാത്ര ഇന്ന് പല കൃഷിയിടങ്ങളിലും കണ്ടുവരുന്നുണ്ട്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവാണ്…

Read More